മനുഷ്യ നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് എല്ലാ പിന്തുണയുമുണ്ടാകും. സർക്കാരുമായി പഴയിടം മോഹനൻ നമ്പൂതിരിക്ക് ഒരു പ്രശ്നവും ഇല്ല. കലോത്സവത്തിലേക്ക് തിരിച്ചു
കൊടിയുടെ മുകളിലെഴുതിവെച്ച കൃത്രിമമായ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമല്ല അതിനുളളിലെന്നും മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ, വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നും ഹരീഷ് പേരടി പറഞ്ഞു.
ആര്യയ്ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭർത്താവും കൂടെ ഉണ്ടാവാറുണ്ട്. കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാവരുത്. അത് രക്ഷിതാക്കൾ തുല്യമായി ഏറ്റെടുക്കണം.
അതേസമയം, വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടുത്തം പുനരാരംഭിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് ഇനി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും പാമ്പുപിടിക്കുക എന്ന് വാവ സുരേഷ് വാക്കുതന്നിരുന്നെന്നും അത് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കണ്ടെത്തിയതിനാലാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്